Ezra 2
തിരിച്ചുവന്ന പ്രവാസികൾ
1ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു. 2ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
3 ▼
4– 5– 6– 7– 8– 9– 10– 11– 12– 13– 14– 15– 16– 17– 18– 19– 20– 21– 22– 23– 24– 25– 26– 27– 28– 29– 30– 31– 32– 33– 34– 35– ▼ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്ന പട്ടിക ശരിയായി ഫോർമാറ്റ് ചെയ്യുന്നതിന്, വാക്യം(കൾ) 4-Ezr 2:35-ൻ്റെ ഉള്ളടക്കം അതിലേക്ക് നീക്കേണ്ടത് ആവശ്യമാണ്.
പരോശിന്റെ പിൻഗാമികൾ | 2,172 |
(4) ശെഫത്യാവിന്റെ പിൻഗാമികൾ | 372 |
(5) ആരഹിന്റെ പിൻഗാമികൾ | 775 |
(6) (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ | 2,812 |
(7) ഏലാമിന്റെ പിൻഗാമികൾ | 1,254 |
(8) സത്ഥുവിന്റെ പിൻഗാമികൾ | 945 |
(9) സക്കായിയുടെ പിൻഗാമികൾ | 760 |
(10) ബാനിയുടെ പിൻഗാമികൾ | 642 |
(11) ബേബായിയുടെ പിൻഗാമികൾ | 623 |
(12) അസ്ഗാദിന്റെ പിൻഗാമികൾ | 1,222 |
(13) അദോനീക്കാമിന്റെ പിൻഗാമികൾ | 666 |
(14) ബിഗ്വായിയുടെ പിൻഗാമികൾ | 2,056 |
(15) ആദീന്റെ പിൻഗാമികൾ | 454 |
(16) (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ | 98 |
(17) ബേസായിയുടെ പിൻഗാമികൾ | 323 |
(18) യോരയുടെ പിൻഗാമികൾ | 112 |
(19) ഹാശൂമിന്റെ പിൻഗാമികൾ | 223 |
(20) ഗിബ്ബാരിന്റെ പിൻഗാമികൾ | 95 |
(21) ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ | 123 |
(22) നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ | 56 |
(23) അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ | 128 |
(24) അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ | 42 |
(25) കിര്യത്ത്-യെയാരീം, ▼ കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ | 743 |
(26) രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ | 621 |
(27) മിക്-മാസിൽനിന്നുള്ള പുരുഷന്മാർ | 122 |
(28) ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ | 223 |
(29) നെബോയിൽനിന്നുള്ള പുരുഷന്മാർ | 52 |
(30) മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ | 156 |
(31) മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ | 1,254 |
(32) ഹാരീമിൽനിന്നുള്ള പുരുഷന്മാർ | 320 |
(33) ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ | 725 |
(34) യെരീഹോയിൽനിന്നുള്ള പുരുഷന്മാർ | 345 |
(35) സെനായാനിൽനിന്നുള്ള പുരുഷന്മാർ | 3,630. |
36 ▼
37– 38– 39– ▼ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്ന പട്ടിക ശരിയായി ഫോർമാറ്റ് ചെയ്യുന്നതിന്, വാക്യം(കൾ) 37-Ezr 2:39-ൻ്റെ ഉള്ളടക്കം അതിലേക്ക് നീക്കേണ്ടത് ആവശ്യമാണ്.
പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ | 973 |
(37) ഇമ്മേരിന്റെ പിൻഗാമികൾ | 1,052 |
(38) പശ്ഹൂരിന്റെ പിൻഗാമികൾ | 1,247 |
(39) ഹാരീമിന്റെ പിൻഗാമികൾ | 1,017. |
43 ▼
▼ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്ന പട്ടിക ശരിയായി ഫോർമാറ്റ് ചെയ്യുന്നതിന്, വാക്യം(കൾ) 44-Ezr 2:54-ൻ്റെ ഉള്ളടക്കം അതിലേക്ക് നീക്കേണ്ടത് ആവശ്യമാണ്.
ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്, |
(44) കേരോസ്, സീയഹ, പാദോൻ, |
(45) ലെബാന, ഹഗാബ, അക്കൂബ്, |
(46) ഹഗാബ്, ശൽമായി, ഹാനാൻ, |
(47) ഗിദ്ദേൽ, ഗഹർ, രെയായാവ്, |
(48) രെസീൻ, നെക്കോദ, ഗസ്സാം, |
(49) ഉസ്സ, പാസേഹ, ബേസായി, |
(50) അസ്ന, മെയൂനിം, നെഫീസീം, |
(51) ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ, |
(52) ബസ്ളൂത്ത്, മെഹീദ, ഹർശ, |
(53) ബർക്കോസ്, സീസെര, തേമഹ്, |
(54) നെസീഹ, ഹതീഫ |
എന്നിവരുടെ പിൻഗാമികൾ. |
44– 45– 46– 47– 48– 49– 50– 51– 52– 53– 54–
55 ▼
56– 57– 58– 59തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല: 61പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ▼ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്ന പട്ടിക ശരിയായി ഫോർമാറ്റ് ചെയ്യുന്നതിന്, വാക്യം(കൾ) 56-Ezr 2:58-ൻ്റെ ഉള്ളടക്കം അതിലേക്ക് നീക്കേണ്ടത് ആവശ്യമാണ്.
ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ, | |
(56) യാല, ദർക്കോൻ, ഗിദ്ദേൽ, | |
(57) ശെഫാത്യാവ്, ഹത്തീൽ, | |
പോക്കേരെത്ത്-ഹസ്സെബയീം, ആമി | |
എന്നിവരുടെ പിൻഗാമികൾ, | |
(58) ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി | 392. |
ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി,
എന്നിവരുടെ പിൻഗാമികൾ.
62ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. 63ഊറീമും തുമ്മീമും ▼
▼അതായത്, വെളിപ്പാടും സത്യവും.
ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു. 64ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. 65അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. 66736 കുതിര, 245 കോവർകഴുത, 67435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. 68ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി. 69തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, ▼▼ഏക. 500 കി.ഗ്രാം.
5,000 മിന്നാ ▼▼ഏക. 3 ടൺ.
വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി. 70പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന ▼▼മൂ.ഭാ. ചിലരോടൊപ്പം താന്താങ്ങളുടെ
പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.
Copyright information for
MalMCV